തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടനായി ഇതിനോടകം 30 ലക്ഷം രൂപയാണ് പത്മരാജന്‍ ചിലവഴിച്ചത്
ഈ ജനാധിപത്യ രാജ്യത്തോട് ബിജെപി ചെയ്യുന്നത് ജനം കാണുന്നുണ്ട്. അവര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതും രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്രവും വര്‍ധിക്കുന്നതും മറുവശത്ത് അദാനിയും അംബാനിയും തടിച്ചുകൊഴുക്കുന്നതും നാട്ടിലെ ഭൂരിപക്ഷ ജനത കാണുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട്
ലീഗ് പാര്‍ലമെന്ററി യോഗത്തിനുശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മൂന്നാം സീറ്റിന് പകരം ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു
അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമുളളയാളല്ല ഞാന്‍. തൃശൂരിലെ നല്ലവരായ കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യയില്‍ ആര്‍എസ്എസും സംഘപരിവാറും വരാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തൃശൂരുനിന്നും വേണ്ടെന്ന നിലപാട് ഞങ്ങള്‍ക്കുണ്ട്.
ഇത്തവണ മുസ്ലീം ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റില്‍ ആര് മത്സരിക്കുമെന്നതിലും ആശയക്കുഴപ്പം തുടരുകയാണ്. പിഎംഎ സലാം, പി കെ ഫിറോസ്, ഫൈസല്‍ ബാബു എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഇന്ന് രാവിലെ പത്തുമണിക്ക് പാണക്കാടാണ് യോഗം.
നിലവില്‍ കൊല്ലം എംഎല്‍എയായ എം മുകേഷാണ് ഇത്തവണ സിപിഎമ്മിന്റെ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. മുന്‍ മന്ത്രിയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക് പത്തനംതിട്ടയിലും എ എം ആരിഫ് എംപി ആലപ്പുഴയിലും ജനവിധി തേടും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘപരിവാര്‍ തൃശൂരില്‍ നുണ ഫാക്ടറി തുറന്നിരിക്കുകയാണ്. എനിക്കെതിരെ പച്ചക്കളളം പ്രചരിപ്പിക്കുന്നു. വ്യക്തിഹത്യയിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാമെന്നാണ് അവര്‍ കരുതുന്നത്. ചെറുതും വലുതുമായ നുണകള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി ആയിരക്കണക്കിന് ബോട്ട് അക്കൗണ്ടുകള്‍,
കണ്ണൂർ ലോക്സഭ സീറ്റിലേക്ക് താന്‍ മാറേണ്ട ആവിശ്യമില്ലെന്നും അവിടെ യുവാക്കള്‍ വരട്ടെയെന്നും പറഞ്ഞു. ജനവിധി തേടുമ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി പ്രശ്നമല്ല, ആശങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പ്. സിപിഎം ആണ് എല്‍ഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കണ്ടതെന്ന് പറഞ്ഞു
വനിതാ സംവരണം നിലവില്‍ വന്നാല്‍ ലോക്‌സഭയിലെ വനിതാ എംപിമാരുടെ എണ്ണം 81-ല്‍ നിന്ന് 181 ആയി ഉയരുമെന്ന് അര്‍ജുന്‍ റാം മേഘ് വാള്‍ പറഞ്ഞു. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംവരണം നടപ്പിലാകില്ലെന്നും മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം മാത്രമേ വനിതാ സംവരണം നടപ്പിലാക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കെ കരുണാകരന്റെ പേരിലുളള സ്മാരകം ഇതുവരെ പണി ആരംഭിച്ചിട്ടില്ല. അപ്പോള്‍ ഈ ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതിനുശേഷം അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതുവരെ പൊതുരംഗത്തുനിന്ന് മാറണം എന്നൊക്കെ ആഗ്രഹിക്കുന്നുണ്ട്